Sunday, 31 July 2011

രജനികാന്ത് 'റാണ'യുമായി മടങ്ങിയെത്തുന്നു

ചെന്നൈ: സിങ്കപ്പൂരില്‍നിന്നും ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ വിശ്രമിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒക്ടോബര്‍ മൂന്നു മുതല്‍ കെ.എസ്. രവികുമാറിന്റെ 'റാണ' എന്ന ചിത്രത്തില്‍ വീണ്ടും അഭിനയിച്ചു തുടങ്ങും. 'റാണ'യുടെ ചിത്രീകരണം ആരംഭിച്ച അതേ ദിവസമാണ് രജനികാന്ത് അസുഖം മൂലം ആസ്പത്രിയിലായത്. പിന്നീട് ചെന്നൈയിലെ രണ്ട് സ്വകാര്യ ആസ്പത്രികളിലെ ചികിത്സയ്ക്കുശേഷം അദ്ദേഹത്തെ സിങ്കപ്പൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. താന്‍ മടങ്ങിവന്ന ശേഷം 'റാണ'യുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്ന് രജനികാന്ത് സിങ്കപ്പൂരില്‍ വെച്ചു തന്നെ അറിയിക്കുകയും ചെയ്തിരുന്നു. രജനികാന്ത് സിങ്കപ്പൂരിലെ ആസ്പത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞപ്പോളും കെ.എസ്. രവികുമാര്‍ റാണയുടെ ചിത്രീകരണം തുടര്‍ന്നു. രജനികാന്ത് ആവശ്യമില്ലാത്ത സിനിമയിലെ ചില അപ്രധാന രംഗങ്ങളാണ് രവികുമാര്‍ ചിത്രീകരിച്ചത്. തത്കാലം പൂര്‍ണ വിശ്രമമാണ് രജനികാന്തിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ചെന്നൈക്കടുത്ത് ഒരു ഫാം ഹൗസില്‍ വിശ്രമിക്കുന്ന രജനികാന്ത് ഒക്ടോബര്‍ മൂന്നിനകം റാണയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുമെന്നാണ് സിനിമാവൃത്തങ്ങള്‍ ഉറപ്പിച്ചു പറയുന്നത്.

തുടര്‍ച്ചയായി 100 ദിവസം ചിത്രീകരണത്തില്‍ പങ്കെടുത്ത് ഒറ്റ ഷെഡ്യൂളില്‍ത്തന്നെ തന്റെ ജോലി പൂര്‍ത്തീകരിക്കാനാണത്രെ രജനികാന്തിന്റെ തീരുമാനം. ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയിലാണ് ചിത്രീകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 'റാണ'യില്‍ മൂന്നു വ്യത്യസ്ത കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ദീപിക പദുകോണാണ് ചിത്രത്തിലെ നായികമാരിലൊരാള്‍. ഹാസ്യരംഗത്തിന് കൊഴുപ്പേകാന്‍ കഞ്ചാകറുപ്പുണ്ട്. നേരത്തെ വടിവേലുവിനെയാണ് ചിത്രത്തിലെ പ്രധാന ഹാസ്യതാരമായി നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ വടിവേലു രജനികാന്തിനെതിരെ നടത്തിയ പരാമര്‍ശം അദ്ദേഹത്തിനു തന്നെ തിരിച്ചടിയായി മാറി. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധായകന്‍. രജനികാന്തിന്റെ മകള്‍ സൗന്ദര്യ ചിത്രത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 2012-ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം.

'റാണ' എന്ന ചിത്രത്തിന്റെ പൂജാ ദിവസമായ ഏപ്രില്‍ 29-നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയിലാകുന്നത്. അതേ ദിവസം തന്നെ ആസ്പത്രിവിട്ട രജനികാന്തിനെ പിന്നീട് വീണ്ടും മെയ് 13-ന് ചെന്നൈ പോരൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 28-നാണ് വിദഗ്ധ ചികിത്സയ്ക്കായി രജനികാന്തിനെ സിങ്കപ്പൂരിലേക്ക് കൊണ്ടു പോയത്. ജൂലായ് 13-നാണ് അദ്ദേഹം ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

BSNL- ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍റിന് 33% ഡിസ്‌കൗണ്ട്



കൊച്ചി: ബിഎസ്എന്‍എല്ലിന്റെ പുതിയ ബ്രോഡ്ബാന്‍റ് കണക്ഷനെടുക്കുമ്പോള്‍ മോഡം സ്വന്തമായി വാങ്ങുന്നവര്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷന്‍ സൗകര്യം നല്‍കുന്നു. ഈ പ്രത്യേക പ്ലാനില്‍ നാലു മാസത്തേക്ക് പ്രതിമാസം 500 എംബി വീതവും സൗജന്യമുണ്ട്. ബ്രോഡ്ബാന്‍റ് വാടക മുന്‍കൂറായി അടയ്ക്കുന്ന ഉപഭോക്താക്കള്‍ 24 മാസത്തെ ഉപയോഗത്തിന് 18 മാസത്തെയും 36 മാസത്തെ ഉപയോഗത്തിന് 24 മാസത്തെയും വാടക അടച്ചാല്‍ മതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബ്രോഡ്ബാന്‍റ് ബില്ലിന്റെ 20% റിബേറ്റ് അനുവദിക്കും. ബ്രോഡ്ബാന്‍റിന്റെ അണ്‍ലിമിറ്റഡ് കോംബോ പ്ലാന്‍ ഇപ്പോള്‍ പ്രതിമാസം 625 രൂപയ്ക്ക് ലഭിക്കും. ഇതില്‍ 300 മിനിറ്റ് സൗജന്യ കോളും ഉണ്ട്.

10000 രൂപയ്ക്ക് ടാബ്‌ലെറ്റ് പിസി; വിപണിയില്‍ യുദ്ധം മുറുകുന്നു



മുംബൈ: ഇന്ത്യന്‍ ടാബ്‌ലെറ്റ് പിസി വിപണിയില്‍ മത്സരം പുതിയ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ വില കുറഞ്ഞ ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ശരാശരി 25,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് നിലവില്‍ ടാബ്‌ലെറ്റുകളുടെ വില. എന്നാല്‍, ഇന്ത്യന്‍ കമ്പനികള്‍ 10,000 രൂപ വരെ വിലയുള്ള ടാബ്‌ലെറ്റ് പിസികള്‍ അവതരിപ്പിക്കുകയാണ്.

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ മൊബൈല്‍സും മാക്‌സ് മൊബൈലുമാണ് വില കുറഞ്ഞ ടാബ്‌ലെറ്റുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

ലോ-കോസ്റ്റ് മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ച് ഹാന്‍ഡ് സെറ്റ് വിപണിയില്‍ സാന്നിധ്യമുറപ്പിച്ചവരാണ് ഇവര്‍. ഇതേ മാതൃക തന്നെ ടാബ്‌ലെറ്റ് പിസി വിപണിയിലും ആവര്‍ത്തിക്കാനാണ് ശ്രമം.

കാര്‍ബണിന്റെ കെ-പാഡ് എന്ന പേരിലുള്ള ടാബ്‌ലെറ്റ് പിസി ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് കമ്പനി ചെയര്‍മാന്‍ സുധീര്‍ ഹസീജ പറഞ്ഞു. 10,000 രൂപയ്ക്ക് താഴെയായിരിക്കും ഇതിന്റെ വില.

7 ഇഞ്ച്, 9 ഇഞ്ച്, 10 ഇഞ്ച് എന്നീ വലിപ്പത്തില്‍ ലഭിക്കും. മൊബൈല്‍ ഫോണായും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിമാസം 40,000 ടാബ്‌ലെറ്റുകള്‍ വില്‍ക്കാനാണ് കാര്‍ബണ്‍ മൊബൈല്‍സ് ലക്ഷ്യമിടുന്നത്.

മാക്‌സ് മൊബൈലിന്റെ ടാബ്‌ലെറ്റ് പിസി എപ്പോള്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല. എന്നാല്‍, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചുവരികയാണെന്നും വൈകാതെ വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും മാക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് അഗര്‍വാള്‍ പറഞ്ഞു.

ഉത്പന്നത്തിന്റെ വിശദാംശങ്ങളോ വിലയോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ വില കുറഞ്ഞ മോഡലുകളാവും അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്.

ബ്ലാക്‌ബെറി പ്ലേബുക്ക്, ആപ്പിള്‍ ഐപാഡ്, സാംസങ് ഗാലക്‌സി ടാബ്, മോട്ടറോള സൂം, എച്ച്ടിസി ഫ്ലയര്‍ എന്നിവയാണ് നിലവില്‍ ഇന്ത്യന്‍ ടാബ്‌ലെറ്റ് പിസി വിപണിയില്‍ സജീവമായുള്ളത്. ഡെല്‍, ഒലീവ്, സ്‌പൈസ്, ക്രിയേറ്റീവ് ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കും ടാബ്‌ലെറ്റ് പിസികളുണ്ട്. ഹ്യുവാവേയുടെ മീഡിയപാഡാണ് മറ്റൊന്ന്.

കൈയിലൊതുങ്ങുന്ന കമ്പ്യൂട്ടറുകളാണ് ടാബ്‌ലെറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. 3ജി സിം കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണായും ഇവ ഉപയോഗിക്കാം

Friday, 29 July 2011

വിദേശത്തേക്ക് എങ്ങനെ പണമയക്കാം?


Posted on: 22 Jun 2011
വിദേശ രാജ്യങ്ങളിലുള്ള ബന്ധുക്കള്‍ നാട്ടിലേക്ക് പണമയക്കുക സ്വാഭാവികമാണ്. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള ഒരു ബന്ധുവിന് പണം അത്യാവശ്യമായി വന്നാല്‍ എന്തു ചെയ്യും? ചികിത്സക്കായി രാജ്യത്തിന് പുറത്തു പോകുന്ന അവസരത്തിലും, പഠനാവശ്യങ്ങള്‍ക്കായി വിദേശത്തു പോകുമ്പോഴും പലപ്പോഴും കാശിന് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ പണമയക്കാന്‍ ഒരുപാട് മണിട്രാന്‍സഫര്‍ ഏജന്‍സികളുണ്ടല്ലോ എന്ന് കരുതരുത്. ഇന്ത്യയില്‍ നിന്ന് പുറം രാജ്യങ്ങളിലേക്ക് പണമയക്കാന്‍ ബാങ്കുകളിലൂടെ മാത്രമേ സാധിക്കൂ. എല്ലാ ബാങ്കുകളുടെയും മുഴുവന്‍ ശാഖകളില്‍ നിന്നും ഇത്തരത്തില്‍ പണമയക്കാന്‍ കഴിയുകയുമില്ല. 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ ഓഹരി, റിയല്‍ എസ്‌റ്റേറ്റ്, കടപത്രം എന്നിവയില്‍ നിക്ഷേപിക്കാന്‍ ഇന്ന് അവസരമുണ്ട്. ഇതിനായി വിദേശനാണ്യ വിനിമയം സാധ്യമാക്കുന്ന വിദേശ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനും കഴിയും. എല്‍.ആര്‍.എസിന്റെ പരിധിയില്‍ വരുന്ന ഇടപാടുകള്‍ക്ക് ഒരു വര്‍ഷം പരമാവധി അയക്കാന്‍ കഴിയുന്ന തുക ഏതാണ്ട് രണ്ട് ലക്ഷം ഡോളര്‍(90 ലക്ഷം രൂപ) ആണ്. ഇതില്‍ തന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അയക്കാവുന്ന പരമാവധി തുക 25,000 ഡോളറായും, ടൂറിസത്തിനാണെങ്കില്‍ 10,000 ഡോളറായും നിജപ്പെടുത്തിയിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി 1,00,000 ഡോളര്‍ വരെ അയക്കാം. സമ്മാനമായും സംഭാവനയായും അയക്കാവുന്ന പരമാവധി തുക 5000 ഡോളറാണ്.

ഇതില്‍ തന്നെ ചില രാജ്യങ്ങളിലേക്കുള്ള ഇടപാടുകളില്‍ ആര്‍.ബി.ഐ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്പനികളിറക്കുന്ന കണ്‍വര്‍ട്ടിബിള്‍ ബോണ്ടുകള്‍ വാങ്ങുന്നതും വിദേശ കറന്‍സിയിലുള്ള വ്യാപാരവുമെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും.

പണമയക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍

വിദേശ രാജ്യത്തേക്ക് പണമയക്കുന്നതിന് നിലവില്‍ രണ്ട് പ്രധാന മാര്‍ഗങ്ങളാണുള്ളത്. സ്വിഫ്റ്റിന്റെ(സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍) വയര്‍സര്‍വീസ് ഉപയോഗിക്കുകയാണൊന്ന്. വിദേശ രാജ്യങ്ങളിലുള്ള ബാങ്കുകളുമായി ധാരണയിലുള്ള ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഈ സേവനം ഉപയോഗിക്കാം. ഐ.സി.ഐ.സി.ഐ ബാങ്ക്, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ ഈ സേവനമുണ്ട്.

ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കുമ്പോള്‍ ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് (ബാങ്കിനെ സൂചിപ്പിക്കുന്ന ആല്‍ഫാ ന്യൂമറിക് കോഡ്) അപേക്ഷയില്‍ നല്‍കിയിരിക്കണം. ഇത്തരത്തില്‍ അയക്കുന്ന പണം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വിദേശത്തുള്ള ബന്ധുവിന്റെ അക്കൗണ്ടിലെത്തും. ഈ സേവനത്തിനായി ബാങ്കുകള്‍ 500-800 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ വിദേശനാണ്യ വിനിമയത്തിനുള്ള ചാര്‍ജും ഉള്‍പ്പെടും.

ഇനി നിങ്ങളുടെ ബാങ്ക് ഇത്തരത്തിലുള്ള സേവനം നല്‍കാത്ത അവസരത്തില്‍ മറ്റൊരു വഴി സ്വീകരിക്കാം. അയക്കുന്ന തുകക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്(ഡി.ഡി) നിങ്ങളുടെ ബാങ്കില്‍ നിന്നും എടുത്തതിന് ശേഷം സ്വിഫ്റ്റ് സൗകര്യം നല്‍കുന്ന ബാങ്കില്‍ കൊടുക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഡി.ഡി എടുക്കുന്നതിനുള്ള ചാര്‍ജും സ്വിഫ്റ്റ് ചാര്‍ജുമായി വലിയൊരു തുക ചെലവ് വരും.

വിദേശനാണ്യ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കുകയാണ് മറ്റൊരു മാര്‍ഗം. എല്ലാ വിദേശ കറന്‍സികളിലും ഈ സൗകര്യം ലഭ്യമാണ്. പക്ഷെ സ്വിഫ്റ്റിനെ അപേക്ഷിച്ച് ഈ മാര്‍ഗത്തിലൂടെ പണമയക്കുന്നതിന് കാലതാമാസമെടുക്കും. അയച്ച പണം ബന്ധുവിന്റെ അക്കൗണ്ടിലെത്താന്‍ ചുരുങ്ങിയത് 10-12 ദിവസങ്ങളെടുക്കും. ഓരോ ഇടപാടിനും 200 മുതല്‍ 500 രൂപ വരെയാണ് ബാങ്കുകള്‍ ഇതിനായി ഈടാക്കുക.

ഇനി ഇതൊന്നും സാധ്യമാവാത്ത അവസരത്തില്‍ നെറ്റ് ബാങ്കിങ് വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. പക്ഷെ എല്ലാ ബാങ്കുകളും ഇതിനുള്ള സൗകര്യം നല്‍കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പണമയക്കാന്‍ സാധിച്ചാല്‍ തന്നെ ലഭിക്കുന്ന ആള്‍ ഇത് സ്വന്തം കറന്‍സിയിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടണമെന്നതും മറ്റൊരു പ്രശ്‌നമാണ്.

ഇത്തരത്തില്‍ പണം അയക്കുമ്പോള്‍ പണം എത്തേണ്ട രാജ്യത്തിലെ നികുതി സമ്പ്രദായത്തെ പറ്റിയും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എല്‍ആര്‍എസിന് കീഴില്‍ വരാത്ത ചില പണമിടപാടുകള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണെന്നത്  

Monday, 18 July 2011

ICC PLAYER RANKINGS



Test Batsmen

Test Bowlers

Test Allrounders


ODI Batsmen


ODI Bowlers


ODI Allrounders


Women' s ODI Batting


Women's ODI Bowling


Women's ODI Allrounders






Birth of an Airbus

Fun & Info @ Keralites.net
The Airbus company invites you to participate in a tour across the aircraft factory in Toulouse. Below are 36 pictures of aircrafts with comments.
Fun & Info @ Keralites.net
A-380 final assembly workshop.
Fun & Info @ Keralites.net
A-380.
Fun & Info @ Keralites.net
The size of an airplane wing enables to accommodate a number of systems which are traditionally installed at other sites. Air-conditioning system can be observed in the picture.
Fun & Info @ Keralites.net
Wing length of A-380 equals to 36.3 meters.
Fun & Info @ Keralites.net
Mock-up model of A-380 with a new cabin.
Fun & Info @ Keralites.net
The workshop looks abandoned as compared to the Boeing factory where 30 thousand people are engaged in aircraft assembling. The reason is that manual labor is very expensive.
Fun & Info @ Keralites.net
Assembly of an airbus for Lufthansa.
Fun & Info @ Keralites.net
Three aircrafts undergo simultaneous assembling in the adjacent workshop.
Fun & Info @ Keralites.net
Two aircrafts are decorated with a well-known livery Air France.
Fun & Info @ Keralites.net
Another Airbus plane. The model is experimental and is related to those used for study performance and participation in exhibitions.
Fun & Info @ Keralites.net
This very model was acquired by a magnat from Saudi Arabia.
Fun & Info @ Keralites.net
Following presales training a plane will be shifted to a finishing department where a new cabin will be installed. The magnat paid 170 million dollars for interior trimming. It seems natural that taking pictures is not allowed.
Fun & Info @ Keralites.net
Interior of the largest assembly hall in Europe. It is 500 meters long, 250 meters high and 46 meters high.
Fun & Info @ Keralites.net
The 4 so-called green planes are located in the street. After test flights they will go to the painting shop in Hamburg under their own power where they will be delivered to the customers. Fun & Info @ Keralites.net
Tail of A380 built for China Southern.
Fun & Info @ Keralites.net
Two test models of A380 in an airshed.
Fun & Info @ Keralites.net
In 33 days this plane will fly to the Zhukovsky town to take part in an air show MAX-2011.
Fun & Info @ Keralites.net
Engines are checked after every flight.
Fun & Info @ Keralites.net
This very model participated in the air show that took place in Le Bourget, Paris.
Fun & Info @ Keralites.net
Fun & Info @ Keralites.net
It is possible to see the design of an undercarriage. What a rare case! This plane will have wheels with effective and light brake units which will later be used in every A380 model.
Fun & Info @ Keralites.net
GP7270 engine can be viewed from the floor. Right to left: an air mover, a low compressor, a high compressor, a burner can, a high pressure turbine, a low pressure turbine and a jet pipe.
Fun & Info @ Keralites.net
A-380 occupies the third position in the list of world passenger aircraft by length after Boeing-747-8 and A340-600.
Fun & Info @ Keralites.net
The size of horizontal stabilizer of A380 is equal to that of A320.
Fun & Info @ Keralites.net
Part of external conditioning system.
Fun & Info @ Keralites.net
Cool air is transfered through junction pipes along the entire cabin.
Fun & Info @ Keralites.net
The cabin is equipped with control and measuring equipment to carry out tests.
Fun & Info @ Keralites.net
Chairs of economy and business class.
Fun & Info @ Keralites.net
Barrels occupy places designed for first class passengers. They serve as ballast. Besides, liquid is redistributed among the barrels enabling study of aircraft behavior in different center-of-gravity positions.
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Areas that require attention are marked in red.
Fun & Info @ Keralites.net
Fun & Info @ Keralites.net

Toll Free Phone Numbers in India

Toll Free Phone Numbers in India, Please forward it to all you know in India . 
 Airlines 
Indian Airlines -1800 180 1407
Jet Airways - 1800 22 5522
Spice Jet - 1800 180 3333
Air India -- 1800 22 7722
Kingfisher - 1800 180 0101
============ ========= ========= =====
Banks 
ABN AMRO -1800 11 2224
Canara Bank - 1800 44 6000
Citibank - 1800 44 2265
Corporation Bank - 1800 443 555
Development Credit Bank - 1800 22 5769
HDFC Bank - 1800 227 227
ICICI Bank - 1800 333 499
ICICI Bank NRI - 1800 22 4848
IDBI Bank - 1800 11 6999
Indian Bank - 1800 425 1400
ING Vysya - 1800 44 9900
Kotak Mahindra Bank - 1800 22 6022
Lord Krishna Bank - 1800 11 2300
Punjab National Bank - 1800 122 222
State Bank of India - 1800 44 1955
Syndicate Bank - 1800 44 6655
============ ========= ========= =====
Automobiles 
Mahindra Scorpio -1800 22 6006
Maruti - 1800 111 515
Tata Motors - 1800 22 5552
Windshield Experts - 1800 11 3636
============ ========= ========= =====
Computers/IT Adrenalin -1800 444 445
AMD - 1800 425 6664
Apple Computers - 1800 444 683
Canon - 1800 333 366
Cisco Systems - 1800 221 777
Compaq - HP - 1800 444 999
Data One Broadband - 1800 424 1800
Dell - 1800 444 026
Epson - 1800 44 0011
eSys - 3970 0011
Genesis Tally Academy - 1800 444 888
HCL - 1800 180 8080
IBM - 1800 443 333
Lexmark - 1800 22 4477
Marshal's Point - 1800 33 4488
Microsoft - 1800 111 100
Microsoft Virus Update - 1901 333 334
Seagate - 1800 180 1104
Symantec - 1800 44 5533
TVS Electronics - 1800 444 566
WeP Peripherals - 1800 44 6446
Wipro - 1800 333 312
Xerox - 1800 180 1225
Zenith - 1800 222 004
============ ========= ========= =====
Indian Railway Enquiries
Indian Railway General Enquiry 131,139
Indian Railway Central Enquiry 139
Indian Railway Reservation 131
Indian Railway Railway Reservation Enquiry 1345,1335,1330
Indian Railway Centralised Railway Enquiry 1330/1/2/3/4/ 5/6/7/8/9 & 139
============ ========= ========= ========= ========= ===== 
Couriers/Packers & Movers
ABT Courier -1800 44 8585
AFL Wizz - 1800 22 9696
Agarwal Packers & Movers - 1800 11 4321
Associated Packers P Ltd - 1800 21 4560
DHL - 1800 111 345
FedEx - 1800 22 6161
Goel Packers & Movers - 1800 11 3456
UPS - 1800 22 7171
============ ========= ========= =========
Home Appliances Aiwa/Sony -1800 11 1188
Anchor Switches - 1800 22 7979
Blue Star - 1800 22 2200
Bose Audio - 1800 11 2673
Bru Coffee Vending Machines - 1800 44 7171
Daikin Air Conditioners - 1800 444 222
DishTV - 1800 12 3474
Faber Chimneys - 1800 21 4595
Godrej - 1800 22 5511
Grundfos Pumps - 1800 33 4555
LG - 1901 180 9999
Philips - 1800 22 4422
Samsung - 1800 113 444
Sanyo - 1800 11 0101
Voltas - 1800 33 4546
WorldSpace Satellite Radio - 1800 44 5432
============ ========= ========= =========
Investments/ FinanceCAMS -1800 44 2267
Chola Mutual Fund - 1800 22 2300
Easy IPO's - 3030 5757
Fidelity Investments - 1800 180 8000
Franklin Templeton Fund - 1800 425 4255
J M Morgan Stanley - 1800 22 0004
Kotak Mutual Fund - 1800 222 626
LIC Housing Finance - 1800 44 0005
SBI Mutual Fund - 1800 22 3040
Sharekhan - 1800 22 7500
Tata Mutual Fund - 1800 22 0101
============ ========= ========= ====
Travel Club Mahindra Holidays -1800 33 4539
Cox & Kings - 1800 22 1235
God TV Tours - 1800 442 777
Kerala Tourism - 1800 444 747
Kumarakom Lake Resort - 1800 44 5030
Raj Travels & Tours - 1800 22 9900
Sita Tours - 1800 111 911
SOTC Tours - 1800 22 3344
============ ========= ========= ====
Healthcare Best on Health -1800 11 8899
Dr Batras - 1800 11 6767
GlaxoSmithKline - 1800 22 8797
Johnson & Johnson - 1800 22 8111
Kaya Skin Clinic - 1800 22 5292
LifeCell - 1800 44 5323
Manmar Technologies - 1800 33 4420
Pfizer - 1800 442 442
Roche Accu-Chek - 1800 11 45 46
Rudraksha - 1800 21 4708
Varilux Lenses - 1800 44 8383
VLCC - 1800 33 1262
============ ========= ========= ===
Insurance AMP Sanmar -1800 44 2200
Aviva - 1800 33 2244
Bajaj Allianz - 1800 22 5858
Chola MS General Insurance - 1800 44 5544
HDFC Standard Life - 1800 227 227
LIC - 1800 33 4433
Max New York Life - 1800 33 5577
Royal Sundaram - 1800 33 8899
SBI Life Insurance - 1800 22 9090
============ ========= ========= =======
Hotel Reservations GRT Grand -1800 44 5500
InterContinental Hotels Group - 1800 111 000
Marriott - 1800 22 0044
Sarovar Park Plaza - 1800 111 222
Taj Holidays - 1800 111 825
============ ========= ========= ======
Teleshopping Asian Sky Shop -1800 22 1800
Jaipan Teleshoppe - 1800 11 5225
Tele Brands - 1800 11 8000
VMI Teleshopping - 1800 447 777
WWS Teleshopping - 1800 220 777
============ ========= ========= ========
Others Domino's Pizza -1800 111 123
============ ========= ========= ====
Cell Phones
BenQ -1800 22 08 08
Bird CellPhones - 1800 11 7700
Motorola MotoAssist - 1800 11 1211
Nokia - 3030 3838
Sony Ericsson - 3901 1111

Sunday, 17 July 2011

KARKKIDAKAM VANNUU...



Fun & Info @ Keralites.net
Fun & Info @ Keralites.net


രാമായണ മാസാചരണത്തിനു ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞാറാഴ്‌ച കര്‍ക്കിടകം പിറക്കുന്നതോടെ കേരളത്തിലെ ക്ഷേത്രങ്ങളിലും ഹൈന്ദവഭവനങ്ങളിലും രാമായണപാരായണമടക്കമുള്ള സദ്‌കര്‍മ്മങ്ങള്‍ക്കു തുടക്കമാകും. ഒരുമാസം നീണ്ടുനില്‍ക്കുന്ന പുണ്യമാസാചരണത്തോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളും നടക്കുന്നുണ്ട്‌. രാമായണമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല ദര്‍ശനത്തിന്റെ ഒരുക്കങ്ങളും പൂര്‍ത്തിയായി. തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മല്‍ എന്നീ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഒരുമാസക്കാലം ലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ്‌ ദര്‍ശനത്തിനായി എത്തുക. കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തീര്‍ത്ഥാടനത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ആദ്യം തൃപ്രയാര്‍ ക്ഷേത്രത്തിലും, പിന്നീട്‌ ഇരിങ്ങാലക്കുടയിലും, മൂഴിക്കുളത്തും ദര്‍ശനം കഴിഞ്ഞ്‌ ശത്രുഘ്‌നക്ഷേത്രമായ പായമ്മലിലെത്തി ദര്‍ശനം നടത്തി തിരിച്ച്‌ വീണ്ടും തൃപ്രയാറിലെത്തി ശ്രീരാമചന്ദ്രനെ തൊഴുതാലാണ്‌ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുക. ദശരഥപുത്രന്മാരില്‍ മൂത്തവനായ ശ്രീരാമനെ കണ്ടു വണങ്ങിയ ശേഷമേ മറ്റു ക്ഷേത്രങ്ങളിലേക്കു പോകാവൂ എന്നാണ്‌ വിശ്വാസം. തൃപ്രയാറില്‍ പുലര്‍ച്ചെ മൂന്നിനു തന്നെ നട തുറക്കും. ഉച്ചയ്‌ക്ക്‌ 12.30നാണ്‌ നട അടയ്‌ക്കുക. എതൃത്തു പൂജ നടക്കുന്ന 5.15 മുതല്‍ 6.15 വരെ ദര്‍ശന സൗകര്യമുണ്ടാകില്ല. വൈകീട്ട്‌ നാലര മുതല്‍ രാത്രി എട്ടുവരേയും നട തുറക്കും. ക്ഷേത്രത്തിലെത്തുന്നവര്‍ക്കു മഴ കൊള്ളാതിരിക്കുന്നതിനും മറ്റും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. മീനൂട്ട്‌, വെടിവഴിപാട്‌, അവില്‍, നെയ്‌പായസം, എള്ളുകിഴി തുടങ്ങിയവയാണ്‌ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. തൃപ്രയാറില്‍ നിന്നും ഭക്തര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കാണെത്തുക. താമരമാല, വഴുതനങ്ങാ നിവേദ്യം, താമരമൊട്ട്‌ സമര്‍പ്പണം എന്നിവയാണ്‌ പ്രധാന വഴിപാടുകള്‍. ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിനു തുറക്കുന്ന നട ഉച്ചയ്‌ക്ക്‌ 1 മണിക്കാണ്‌ അടയ്‌ക്കുക. 7.30 മുതല്‍ 8.20 വരേയും, 10.45 മുതല്‍ 11.20 വരേയും ദര്‍ശന സൗകര്യമുണ്ടാകില്ല. വൈകീട്ട്‌ 5ന്‌ നട തുറന്ന്‌ രാത്രി 8.20ന്‌ അടയ്‌ക്കും. 7.45 മുതല്‍ 8.05 വരേയും ദര്‍ശനമുണ്ടാകില്ല. മൂഴിക്കുളം ലക്ഷ്‌ണ ക്ഷേത്രമാണ്‌ അടുത്തയിടം. പാല്‍പ്പായസം, ഒറ്റയപ്പം, അവില്‍, അരവണ എന്നിവയാണ്‌ പ്രധാന വഴിപാടുകള്‍. ഇവിടെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്‌ക്ക്‌ 1 വരേയും, വൈകീട്ട്‌ 5 മുതല്‍ രാത്രി 8 വരേയും ദര്‍ശന സൗകര്യമുണ്ടായിരിക്കും. ഏറ്റവും അവസാനമാണ്‌ പായമ്മല്‍ ശത്രുഘ്‌നക്ഷേത്രത്തിലെ ദര്‍ശനം നടത്തുക. സുദര്‍ശന പുഷ്‌പാഞ്ചലി, സുദര്‍ശന ചക്ര സമര്‍പ്പണം, പുഷ്‌പാഞ്ചലി തുടങ്ങിയവയാണ്‌ പ്രധാന വഴിപാടുകള്‍. പുലര്‍ച്ചെ 5ന്‌ ഇവിടെ നട തുറക്കും. മൂന്നിന്‌ നട അടയ്‌ക്കും. വൈകീട്ട്‌ നാലരയ്‌ക്കു നട തുറന്ന്‌ രാത്രി 8ന്‌ അടയക്കും. പായമ്മല്‍ ക്ഷേത്രത്തിലും കര്‍ക്കിടക മാസം മുഴുവന്‍ അന്നദാനമുണ്ട്‌.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~`



The four temples of central Kerala, thronged by Hindu devotees during the holy month of Karkitakam
are centred round Ramapuram, within a distance of three kilometres.
They areRamapuram Sree Ramaswamy Temple, Koodappulam Sree Lakshmanaswamy Temple,
Amanakara Sree Bharathaswamy Temple and Methiri Sree Sathrughnaswamy Temple.
These temples together are called the Nalambalam.
Fun & Info @ Keralites.net
Fun & Info @ Keralites.net

The deities here are the four sons of King Dasaratha of Ramayana. Lord Ram, the eldest of them is
the eighth avatar (incarnation) of Lord Vishnu, who is the Supreme God of the Hindus. Bharata ,
second amongst them, is the avatar of the Panchajanya (Conch held by Vishnu) .Lakshmana is
the avatar of the Adisesha, the serpent of infinite measures and on whom Lord Vishnu sleeps in
the Ocean of Milk. Satrughna (the One who is destroyer of enemies) is the twin bother to
Lakshamana and the youngest .He is the avatar of the Sudarshana chakra held by Lord Vishnu.
Visiting nalambalam is considered to be a sacred event during the Malayalam month Karkidakam.
Nalambalam consists of temples of brothers Sri Rama, Bharatha, Lakshmana & Sathrughnan.